ഒരിക്കൽ പേടിയോടെ
വാതിലടച്ചു പുറന്തള്ളിയ
ഇരുട്ടാണവൾക്കിന്ന് കൂട്ട്
ഇരുട്ടിന്റെ മുന തട്ടി ഉടയാട
കളുടയാതിരിക്കാൻ
അവളുടെ മാർജാര പാദങ്ങളി
ഴയുന്നു
വാടിയ ജമന്തിപ്പൂക്കളുടെ മദി
പ്പിക്കുന്ന ഗന്ധം
മുടിയിഴകളിൽ നിന്നുമുണരുന്നു.
വല്ലാതെയുള്ളിൽകിടന്ന, ലമുറയി
ടുന്നുണ്ട് മക്കൾ
മനസ്സിനേക്കാൾ ശരീരത്തിനാണി
പ്പോൾ ബലം
മനസ്സ്പിറകിലേക്ക് വലിക്കു മ്പോഴും
ശരീരം മുന്നിലേക്ക് കുതിക്കുന്നു
ഉള്ളിൽ നിന്നൊരു തേങ്ങൽ വിളി
ച്ചു പറയുന്നുണ്ട്
നീ പൂക്കാതിരുന്നെങ്കിൽ, കായ്ക്കാ തിരുന്നെങ്കിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ