പല പാടും തിരഞ്ഞു
കാത്തു കാത്തിരുന്നു ഞാൻ
യെൻ പ്രണയപ്പൂവിനെ
നെഞ്ചോടു ചേർത്തവളെ
പാതിരാ പനിമതി കുളിരും -
കോരിവന്ന് കോൾമയിർകൊ
ള്ളിക്കുന്നു
ഹൃദയം പിടയുന്നു.
പ്രണയപർവ്വതശൃംഗമേറിയോർ
ഞങ്ങൾ, യെന്നാൽ
പറയാതവളെന്തേ മറഞ്ഞിരിക്കു
ന്നി ,ന്ന്
ജീവവായുവിൽ, സുപ്രകാശത്തിൽ,
ചോലതെളിനീരിൽ, പൂക്കളിൽ,
പൂന്തെന്നലിൽ, തളിരിതളിൽ
തെളിഞ്ഞിരുന്നു യെന്നു,മാപ്ര
ണയം.
ഇന്നു പല പാടുംതിരഞ്ഞു
കാത്തു കാത്തിരുന്നു ഞാൻ
കണ്ടില്ല,യെന്നാലും
മുക്കുറ്റി മഞ്ഞയായെന്നുമുണ്ട് നീ
യെന്നുള്ളിൽ