അമ്മ മനസ്സിന്റെ ആര്‍ദ്രതയില്‍
അലിയുന്നതില്ല നിന്നുള്ള മെന്നോ
ജാഗൃതയാല്‍ തള്ള കോഴിയെപോല്‍
ചിറകിലോതുക്കി-
വളര്‍ത്തിയില്ലേ
കണ്ണീ രുപ്പിട്ടു
കഞ്ഞി കുടിച്ചമ്മ
കൈ പിടിച്ചെന്നും നടത്തിയില്ലേ
കാടും മലയും കടന്നുകൊണ്ട്
കാണാ മറയ-
തിതെങ്ങു പോയ്നീ
കാണുവാന്‍ ആചെത്തം
കേള്‍ക്കുവാനായ്
മകനെ നിനക്കായി കാത്ത്തിരിപൂ
ഓര്‍മ്മകള്‍ മിഴിനീരായ് ,യൂര്‍നിറങ്ങി
മാറിടം പൊള്ളി പിടഞ്ഞിടുന്നു
മായാത്ത ദൃശ്യങ്ങള്‍ പലതു മുള്ളില്‍
മുറിഞ്ഞ നെടുവീര്‍പായ്,-
ചാരമായി
മഴയുമീ മൌനവും തണുത്ത രാവും
എരിയിക്കുമെന്നുള്ള ,മടുപ്പ് കല്ലായ്
2009, ഡിസംബർ 29, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ