കന്നിമണ്ണെന്റെ കനക മെന്നും
കന്നി പ്പെണ്ണെന്റെ കാണിക്കയെന്നും
കൽപ്പിച്ചുകൂട്ടുന്നു ഉടമയായോർ
അടിയാളരിട നെഞ്ചിലായിരം പന്തങ്ങൾ
കത്തിച്ചുടമ യെ കാത്തി ടേ ണ്ടോർ
അടിയാള ജീവിതം അഴലിൻ ചരൽ കല്ലിൽ
ച്ിതറി തെറി ക്കുന്ന ചോലപോലെ
ചോരരാമുടമകൾ അടിയാത്തി പ്പെണ്ണി നെ
ചണ്ടി യാക്കി ത്തുപ്പി മാറ്റി ടുന്നു
കരിമണ്ണുപോലെകരിയില പോൽ
വറുതി ക്കാ റ്റു പോ ലെ
ചോല വെള്ളം പോ ലെ
പെണ്ണു പേ ക്ഷി ക്ക പ്പെ ടേണ്ടോളെന്ന്
തി ട്ടൂര മിറക്കി രസി ച്ചിടുന്നു
അ ന്തിക്കു കള്ളു മടിയാ ത്തിയും
എ ന്തു ദുഷി ച്ചൊരു കാലമത്
പെണ്ണു പതിരല്ല പട്ടു പോ ണ്ടോ ളല്ല
ആയിരം ജന്മങ്ങ ൾ ക്കവകാ ശിയ വ ൾ
ജീവ ന്റെ തുടി പ്പേന്തും ജന്മി യവൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ