നാടെല്ലാം നഗര മായപ്പോള്‍
പുരോഗതി എന്ന് പുതുമക്കാര്‍
പുരോഗതിയുടെ വേരുകള്‍ ആഴ്നത്
അഴിമതി യുടെ നാറുന്ന ചെളി ക്കുണ്ടില്‍
സപ്ത വര്‍ണ്ണങ്ങളുടെ
പൊതി ക്കെട്ടിനുള്ളില്‍
പൊട്ടി തെറിക്കാനുള്ള ബോംബിന്റെ വെമ്പല്‍
തുറന്നു ചിരിക്കുമ്പോള്‍ കവിളത്ത് തെളിയുന്നത്
നുണ ക്കുഴിയുടെ ചതി ക്കുഴികള്‍
പ്രണയ മെന്ന സൂത്ര വാക്യം
പണ മുണ്ടാക്കാനുള്ള കുറുക്കു വഴി
സേവനത്തിന്റെ പാത
വഞ്ചനയുടെമാളത്തിലേക്ക്
സ്വാതത്ര്യ ത്തിന്റെ മാല കൊരുത്തതു
അടിമത്ത ത്തിന്റെ ചങ്ങലയില്‍
പുരോഗതിയുടെ കെട്ടില്‍ മുട്ടി ,ശ്വാ സം മുട്ടുന്ന ജിവന്റെ -
തു ടിപ്പുകള്‍
2010, സെപ്റ്റംബർ 15, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ