കഞ്ഞാലിക്ക കവിയും -
കഥ യില്ലാ ത്ത വനു മാണ്
നാല്‍പ്പത്തി അഞ്ചാമത്തെ വയസ്സിലും
നാലര വയസ്സി ന്റെ ബുദ്ധി യാണ്
മുട്ടിലിഴയുന്ന കുട്ടിയെ പ്പോലെ
മട്ടലുരുട്ടി നട പ്പാണ്
കിണ്ണം മണി യുന്ന ശ ബ്ദ ത്തില്‍
വാവട്ട ടിന്‍ പാത്ര ത്തില്‍
തല യിട്ട് താളം പിടിച്ചു പാട്ട് പാടും
കാ ശു കൂടുതല്‍ കിട്ടിയാല്‍
കദീ ശ യും കോയിന്നനും-
കിന്നാരം പറഞ്ഞ കവിത ഉണ്ടാക്കി പാടും
മൊട്ട തലയിലെ വട്ട ക്കെട്ടും
സോക്സില്ലാത്ത ഷൂസും
കള്ളി ലുങ്കിയും വേഷം
എണ്ണി ക്കെട്ടി വെച്ച
മത്തി ക്കൊട്ടയും തലയില്‍ വെച്ച്
കൂവിപ്പാഞ്ഞു നടക്കും
മത്തിക്കെന്നും പത്ത് രൂപ വില
അഞ്ചു രൂപയ്ക്ക് വേണ്ടവര്‍
പൊതി യഴിച്ചു പകുതി എടുക്കണം
എണ്ണം തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല
ഒന്ന്, ഒന്ന് ഒന്ന് എന്ന്
വിരലില്‍ എണ്ണും
കഥ യില്ലാത്ത്തവന്‍ എങ്കിലും
കരുണ യുള്ളവനാണ് കുഞ്ഞാലിക്ക
കരയുന്ന കുഞ്ഞിനെ കളി പറഞ്ഞു ചിരിപ്പിക്കും
കുഴങ്ങി നില്‍ക്കുന്ന വരുടെ കൂടെ തന്നെ നില്‍ക്കും
2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ