മരിച്ചു പോയച്ഛന്റെ കണ്ണില്‍നിന്ന്
ഒരിറ്റുകണ്ണീര്‍കവിളിലേക്കുവീണത്‌കണ്ട്
പൊട്ടിക്കരഞ്ഞുപോയമകന്‍
അനാഥത്വത്തിന്റെ നുകവും പേറി
നടക്കേണ്ടി വന്നവന്‍
വാളുപോലെയാടുന്നഭാവിയിലേക്കിറങ്ങിയവന്‍
ഒരു കുഞ്ഞു പൂവുമായി
കല്ലറടെയു മണ്ണില്‍മുട്ട്കുത്തികരയുമ്പോള്‍
അടക്കം ചെയ്ത ,യച്ഛന്‍ അരുതെന്ന് പറയുമെന്നും
അടക്കിപ്പിടിക്കുമെന്നും കരുതുന്നവന്‍
ഇരുണ്ട രാത്രികളില്‍കത്തിനിന്നനക്ഷത്രങ്ങളെ
കാറ്റൂതിക്കെടുത്ത്മെന്നുപുകഞ്ഞുപോകുന്നവന്‍
വെളുത്തചുമരുകള്‍നിലാവുള്ളരാത്രികളില്‍
പുഴയെന്നുപതഞ്ഞൊഴുകുന്നവന്‍
അവനാണ് സെമിത്തേരിയിലെ
പൊന്തക്കാട്ടിനുള്ളില്‍
അരിളി പ്പൂവായ് പൂത്തു പോയവന്‍
2010, ഡിസംബർ 15, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ