പ്രണയം
പൂവു പോലെന്ന്
ഞാനെഴുതി
മുറിവ്
സമ്മാനമായ്
ലഭിച്ചു.
പൂവു പോലെന്ന്
ഞാനെഴുതി
മുറിവ്
സമ്മാനമായ്
ലഭിച്ചു.
പുഞ്ചിരിയെന്നു
പറഞ്ഞു
പൊട്ടിക്കരച്ചിൽ
തന്നു .
പറഞ്ഞു
പൊട്ടിക്കരച്ചിൽ
തന്നു .
ഹൃദയം കൊണ്ട്
കെട്ടിപ്പിടിച്ചു
വാക്കിന്റെ
വാളിനാൽ
വെട്ടിമുറിച്ചു.
കെട്ടിപ്പിടിച്ചു
വാക്കിന്റെ
വാളിനാൽ
വെട്ടിമുറിച്ചു.
ഇളങ്കാറ്റായ്
തലോടി
കൊടുങ്കാറ്റായ്
തട്ടിമാറ്റി.
തലോടി
കൊടുങ്കാറ്റായ്
തട്ടിമാറ്റി.
പ്രണയം കൊണ്ട്
പണിത വീട്ടിൽ
പ്രേതത്തിന്റെ
തേർവാഴ്ച.
പണിത വീട്ടിൽ
പ്രേതത്തിന്റെ
തേർവാഴ്ച.
കവിതേ,
നീ കയ്പ്പെന്നറിഞ്ഞത്
പ്രണയത്തിന്റെ
കയത്തിൽ നിന്നാണ് .
നീ കയ്പ്പെന്നറിഞ്ഞത്
പ്രണയത്തിന്റെ
കയത്തിൽ നിന്നാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ