അച്ചുതാ നിന്നുടെ ഇങ്കിതമെന്തെന്ന്
അംഗന മാര്‍ ഞങ്ങള്‍ ഓര്‍ത്തതില്ല
ആടകള്‍ എല്ലാമെ
ആലിന്റെ മേടയില്‍
ചര്ത്തിടു മെന്നു നിരീച്ചതില്ല
കണ്ണാ നിന്‍ ലീലകള്‍
ഇത്തര മേറുകില്‍
കോപത്താല്‍ ഞങ്ങള്‍ കലമ്പി പോകും
മാറ് മറക്കാതെയെരുവതെങ്ങിനെ
നീരാടി നേരമാതെരെയായി
സത്വരം വീട്ടില്‍ ചെന്നെത്തിടുന്നില്ലെങ്കില്‍
അമ്മതന്‍ കോപത്തിന്‍ പാത്ര മാകും
ആലിന്റെ കൊമ്പിന്‍ മേല്‍
ഓട ക്കുഴലുമായ്
കള്ള ചിരിയാലിരിക്കും-
കണ്ണാ
ചേലകള്‍ എല്ലാമെ
ചാരെ എത്തിക്കുകില്‍ ചേണര്‍ന്ന
ചെമ്പക പൂക്കള്‍ നല്‍കാം
പാരം വിശപ്പിനു
പാല്‍ വെണ്ണ നല്‍കീടാം
മധുര പലഹാരം വേറെ-
നല്‍കാം
2010, മാർച്ച് 27, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ