കവിത പാടിയുണർത്തി,യമ്മ
കവിത പാടിവളർത്തി
പിച്ചവെച്ചു കവിതയിൽ
കവിതാമരമായ് പൂത്തു, കായ്ച്ചു
കവിതന്നെ സുഖവും,
കവിതന്നെ ദു:ഖവും,
കവിത തന്നെ ജീവിതം
കാലികവും, കാല്പനീകവും.
ഖബറിലേക്കിറക്കിടുമ്പോൾ
വേച്ചു പോകും കൈകളെ കെട്ടിടല്ലെ
കാൽകളെ
ഇരളുറഞ്ഞകങ്ങളിൽ വെളിച്ചമായ്
കവിതയുണ്ട്
കോടി വേണ്ട സമ്മാനമായ്
കത്തും കവിതയുള്ളപ്പോൾ
കടലാസുകെട്ട് വെച്ചേക്കണേ
പേനയും മഷി കുപ്പിയും
ചോദിക്കയില്ല ഞാൻ വേറെയൊന്നും
ചടഞ്ഞിരുന്നെഴുതുമ്പോൾ
കട്ടൻ ചായയ്ക്കുമൊന്നുമേ
വിയുടെ മരണം
കവിത പാടിയുണർത്തി,യമ്മ
കവിത പാടിവളർത്തി
പിച്ചവെച്ചു കവിതയിൽ
കവിതാമരമായ് പൂത്തു, കായ്ച്ചു
കവിതന്നെ സുഖവും,
കവിതന്നെ ദു:ഖവും,
കവിത തന്നെ ജീവിതം
കാലികവും, കാല്പനീകവും.
ഖബറിലേക്കിറക്കിടുമ്പോൾ
വേച്ചു പോകും കൈകളെ കെട്ടിടല്ലെ
കാൽകളെ
ഇരളുറഞ്ഞകങ്ങളിൽ വെളിച്ചമായ്
കവിതയുണ്ട്
കോടി വേണ്ട സമ്മാനമായ്
കത്തും കവിതയുള്ളപ്പോൾ
കടലാസുകെട്ട് വെച്ചേക്കണേ
പേനയും മഷി കുപ്പിയും
ചോദിക്കയില്ല ഞാൻ വേറെയൊന്നും
ചടഞ്ഞിരുന്നെഴുതുമ്പോൾ
കട്ടൻ ചായയ്ക്കുമൊന്നുമേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ