ഇലച്ചാർത്തുകളിൽ നിന്ന്
ഇരുട്ട് പുറത്തേക്കിറങ്ങിയപ്പോൾ
പ്രണയത്തിന്റെ പുല്ലാനിക്കാടിന
രികിലേക്ക്
അവർ ഇറങ്ങി നിന്നു
നിലാവും മഞ്ഞും അവരെ പൊതി
ഞ്ഞു
മുന്നിലെ ചക്രവാളം ആഭിചാരത്തി
ൽ പെട്ടെന്നോണം ഇരുണ്ടുതുടങ്ങി
മഴയുടെ,യാലഭാരമുണ്ട്.
ആകാശക്കാവിലെ പേരറിയാ ദൈ
വങ്ങൾക്കു മുന്നിൽ
ആരോകൊളുത്തി വെച്ച ചന്ദ്രദീപ
ത്തെ
കാറ്റുകൊണ്ടു വന്ന കരിങ്കാറുകൾ
മറച്ചു പിടിച്ചു
മുന്നോർക്കുടം പോലെ തുടുത്തു നി
ൽക്കുന്നു മഴക്കാറ്
കാലത്തിന്റെ നീർ പെരുമയിൽ പ്ര
ണയം ഒഴുകിപ്പരക്കുന്നു
ഇപ്പോൾ മധുരക്കിനാവിന്റെ ആലിലയിൽ
കിടക്കുന്നു പ്രണയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ