കെട്ടിയുയർത്തിയ
കെട്ടുതാലി പൊട്ടിപ്പോയ്
പട്ടുപോയ് ജീവിതം
പെട്ടുപോയ് പൊത്തിൽ
കാത്തുവെച്ച കൈത്തിരി -
നാളങ്ങൾക്കെന്തർത്ഥം
'വിധി' യെന്ന രണ്ടക്ഷര-
ത്തിൽ
കുടുങ്ങിക്കിടക്കുന്നുവിധാ -
താക്കൾ
മൂടിവെയ്ക്കാൻ ശ്രമിക്കുന്നു -
യെല്ലാം
മൂടുപടം പുത്തനൊന്നെടുത്ത -
ണിയുന്നു
ചിരിയുടെ ചില്ലു വാതിൽ തുറ
ക്കവെ
ചിതറിപ്പോകുന്നുണ്ട് ചില്ലുമണി -
കളായ്
കണ്ണിലെ തുള്ളികൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ