നിറഞ്ഞ സന്ധ്യയ്ക്കും
നിറവാഴത്തോപ്പിലെ
നാരു വഴിയിലേക്ക് നോക്കി
അവളിരുന്നു പോകും
പ്രവാസത്തിനുപോയവന്റെ
കുറിമാനത്തിന് .
കണ്ണൊന്നടച്ചാല്‍
മുന്നിലെത്തും
കണ്‍ തുറന്നാലോ
കരളിലെത്തും
അന്തിയുറക്കത്തില്‍
അരികിലെത്തും
ആതിര നിലാവായ്
ചേര്‍ന്നിരിക്കും
കാതങ്ങല്‍ക്കകലെയായ്
കാത്തിരിപ്പെങ്കിലും
കാതില്‍ കുറുമ്പുകള്‍
ചൊല്ലിത്തരും
2011, ഡിസംബർ 8, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ