കുതിച്ചൊഴുകുന്ന നദി
പരന്നൊഴുകുന്ന പുഴ
വരണ്ടുണങ്ങിയ നിള
ജീവിതം.
കഞ്ഞി കുടിക്കാന്‍ കൊള്ളാത്ത
കവിതകൊണ്ട്
കാര്യ മെന്തെന്ന് കുത്തി നോവിക്കുന്നവര്‍
പട്ടിണി ക്കാലത്ത്
പിടിച്ചുനിന്നത്
കാലം നല്‍കിയ കൈപ്പുനീരിലെ
കവിത കൊണ്ടെന്നറിയുന്നില്ല
2011, ഡിസംബർ 25, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ