ഞാന്‍നീഎന്നില്ലാതെ
ഒറ്റയ്ക്കും കൂട്ടം കൂട്ടമായും
എത്തിക്കൊണ്ടിരുന്നു
നവംബറിലെആ പ്രഭാതത്തില്‍
നവം നവങ്ങളായ പൂക്കളുള്ള
ഒരു പൂന്തോട്ടം പോലെ
ഒഴുക്കായിരുന്നു
പുഴ പോലൊരൊഴുക്ക്
മഞ്ഞല പോലെ
മങ്ങലേല്‍പ്പിക്കുന്നുണ്ടെന്കിലും
ഓര്‍മ്മയിലുണ്ടിന്നും ആ ചിത്രം
ഉണരാത്ത ഉടലുമായി
ഉണ്ട് വ്യാളിയുടെ ആ ഇരുണ്ട ചിത്രം .
സൂര്യ കാന്തി പൂവുകളിലെ
ഊറിപ്പടര്‍ന്ന ചോരച്ചി ത്രം .
ശൈത്യം വന്നു വിഴുങ്ങാത
കുറെ പേരുകള്‍
പച്ച ഞരമ്പില്‍ പൊള്ളുന്നുണ്ടിന്നും
2011, ഡിസംബർ 8, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ