വിലാപങ്ങൾ ശ്വാസം മുട്ടി മരിക്കുന്ന
നിസ്സഹായമായ രണ്ട് വൻകരകളാ
ണ് നമ്മൾ
നമുക്കിപ്പോൾ സുഖദമായ ശയ്യകളോ,
സുഭഗമായ ശരീരങ്ങളോ, സുഖഭോഗങ്ങളോ
അല്ല വേണ്ടത്
നെടുവീർപ്പുകളുടെ നെരിപ്പോടു
ക ളെ
അണയ്ക്കുവാനൊരു ഒത്തുചേരൽ
ആർദ്രമായനിന്റെ നിശ്ചല ദൃഷ്ട്ടികൾ
ഞാൻ കാണുന്നു
ഉളള് യിളകി മറിയുമ്പോഴും
ക്ഷോഭ രഹിതമായ
അത് ലാന്റിക്കിന്റെ ജലരാശി പോലെ നീ.
എന്റെ കൈ പിടിച്ച് ഹൃദയത്തോ
ടടുപ്പിക്കുവാൻ നീ വെമ്പുന്നു
സ്നേഹാർദ്രമായ ആ ഹൃദയമിടി
പ്പ് എന്റെ കൈവെള്ളയിൽ പതി
ക്കണം.
അസ്വസ്ഥതയോടെ ഞാൻ മുറിയി
ലുലാത്തി
ഹോ! എഴുതി കഴിഞ്ഞപ്പോൾ മന
സ്സിനെ ന്ത് ലാഘവത്വം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ