സന്ധ്യയിൽ
മുറ്റത്തെ കൊള്ളിറങ്ങുന്നു
മുത്തശ്ശിയുടെ വിരലിൽപിടിച്ച്
ഒരൂന്നുവടി
അകത്തുനിന്നൊരുശബ്ദം
ചരലുംചാടിക്കടന്ന് പറമ്പിലേക്ക്
പോകുന്നു
ആരോതള്ളി താഴെയിട്ടെന്നമട്ടിൽ
കിടപ്പുണ്ട് മുറ്റത്ത്കുറേയിലകൾ
കുളക്കടവിലെ പെണ്ണുങ്ങളുടെവിശേഷ
ങ്ങൾ
ഷാപ്പിലെ കറിക്കാൻകള്ളിനൊപ്പം
തൊട്ടുകൂട്ടാൻ വെച്ചിരിക്കുന്നു
ഷാപ്പിൽനിന്നൊരുകാറ്റ് വേച്ചുവേച്ച്
കുന്നിറങ്ങിപ്പോയി
ഇരുട്ട് വന്നുനിൽപ്പുണ്ട് ഇറയത്ത്
അകത്തുനിന്നെത്തി നോക്കുന്നുണ്ടൊരു
വെളിച്ചം
കാലിൽകെട്ടിപ്പിടിച്ച കാട്ടുവള്ളിക്കുഞ്ഞു
ങ്ങളെനോക്കി
അതിരിലൊരുമരം ആകാശംതൊടാനാ
യുന്നു
നടന്നുതളർന്ന വഴികളൊക്കെ
ക്ഷീണിച്ചുകിടക്കുന്നു
ചുവന്നഒരുബീഡിക്കണ്ണ് ഈവഴിയിലൂടെ
പോകുന്നു
കാലുനീട്ടിയിരുന്ന പടിഞ്ഞാറ്റയകം
രാമനാമം ജപിച്ചുതുടങ്ങി
മുറ്റത്തെ കൊള്ളിറങ്ങുന്നു
മുത്തശ്ശിയുടെ വിരലിൽപിടിച്ച്
ഒരൂന്നുവടി
അകത്തുനിന്നൊരുശബ്ദം
ചരലുംചാടിക്കടന്ന് പറമ്പിലേക്ക്
പോകുന്നു
ആരോതള്ളി താഴെയിട്ടെന്നമട്ടിൽ
കിടപ്പുണ്ട് മുറ്റത്ത്കുറേയിലകൾ
കുളക്കടവിലെ പെണ്ണുങ്ങളുടെവിശേഷ
ങ്ങൾ
ഷാപ്പിലെ കറിക്കാൻകള്ളിനൊപ്പം
തൊട്ടുകൂട്ടാൻ വെച്ചിരിക്കുന്നു
ഷാപ്പിൽനിന്നൊരുകാറ്റ് വേച്ചുവേച്ച്
കുന്നിറങ്ങിപ്പോയി
ഇരുട്ട് വന്നുനിൽപ്പുണ്ട് ഇറയത്ത്
അകത്തുനിന്നെത്തി നോക്കുന്നുണ്ടൊരു
വെളിച്ചം
കാലിൽകെട്ടിപ്പിടിച്ച കാട്ടുവള്ളിക്കുഞ്ഞു
ങ്ങളെനോക്കി
അതിരിലൊരുമരം ആകാശംതൊടാനാ
യുന്നു
നടന്നുതളർന്ന വഴികളൊക്കെ
ക്ഷീണിച്ചുകിടക്കുന്നു
ചുവന്നഒരുബീഡിക്കണ്ണ് ഈവഴിയിലൂടെ
പോകുന്നു
കാലുനീട്ടിയിരുന്ന പടിഞ്ഞാറ്റയകം
രാമനാമം ജപിച്ചുതുടങ്ങി
മുറ്റത്തെ കൊള്ളിറങ്ങുന്നു
മുത്തശ്ശിയുടെ വിരലിൽപിടിച്ച്
ഒരൂന്നുവടി
അകത്തുനിന്നൊരുശബ്ദം
ചരലുംചാടിക്കടന്ന് പറമ്പിലേക്ക്
പോകുന്നു
ആരോതള്ളി താഴെയിട്ടെന്നമട്ടിൽ
കിടപ്പുണ്ട് മുറ്റത്ത്കുറേയിലകൾ
കുളക്കടവിലെ പെണ്ണുങ്ങളുടെവിശേഷ
ങ്ങൾ
ഷാപ്പിലെ കറിക്കാൻകള്ളിനൊപ്പം
തൊട്ടുകൂട്ടാൻ വെച്ചിരിക്കുന്നു
ഷാപ്പിൽനിന്നൊരുകാറ്റ് വേച്ചുവേച്ച്
കുന്നിറങ്ങിപ്പോയി
ഇരുട്ട് വന്നുനിൽപ്പുണ്ട് ഇറയത്ത്
അകത്തുനിന്നെത്തി നോക്കുന്നുണ്ടൊരു
വെളിച്ചം
കാലിൽകെട്ടിപ്പിടിച്ച കാട്ടുവള്ളിക്കുഞ്ഞു
ങ്ങളെനോക്കി
അതിരിലൊരുമരം ആകാശംതൊടാനാ
യുന്നു
നടന്നുതളർന്ന വഴികളൊക്കെ
ക്ഷീണിച്ചുകിടക്കുന്നു
ചുവന്നഒരുബീഡിക്കണ്ണ് ഈവഴിയിലൂടെ
പോകുന്നു
കാലുനീട്ടിയിരുന്ന പടിഞ്ഞാറ്റയകം
രാമനാമം ജപിച്ചുതുടങ്ങി
മുറ്റത്തെ കൊള്ളിറങ്ങുന്നു
മുത്തശ്ശിയുടെ വിരലിൽപിടിച്ച്
ഒരൂന്നുവടി
അകത്തുനിന്നൊരുശബ്ദം
ചരലുംചാടിക്കടന്ന് പറമ്പിലേക്ക്
പോകുന്നു
ആരോതള്ളി താഴെയിട്ടെന്നമട്ടിൽ
കിടപ്പുണ്ട് മുറ്റത്ത്കുറേയിലകൾ
കുളക്കടവിലെ പെണ്ണുങ്ങളുടെവിശേഷ
ങ്ങൾ
ഷാപ്പിലെ കറിക്കാൻകള്ളിനൊപ്പം
തൊട്ടുകൂട്ടാൻ വെച്ചിരിക്കുന്നു
ഷാപ്പിൽനിന്നൊരുകാറ്റ് വേച്ചുവേച്ച്
കുന്നിറങ്ങിപ്പോയി
ഇരുട്ട് വന്നുനിൽപ്പുണ്ട് ഇറയത്ത്
അകത്തുനിന്നെത്തി നോക്കുന്നുണ്ടൊരു
വെളിച്ചം
കാലിൽകെട്ടിപ്പിടിച്ച കാട്ടുവള്ളിക്കുഞ്ഞു
ങ്ങളെനോക്കി
അതിരിലൊരുമരം ആകാശംതൊടാനാ
യുന്നു
നടന്നുതളർന്ന വഴികളൊക്കെ
ക്ഷീണിച്ചുകിടക്കുന്നു
ചുവന്നഒരുബീഡിക്കണ്ണ് ഈവഴിയിലൂടെ
പോകുന്നു
കാലുനീട്ടിയിരുന്ന പടിഞ്ഞാറ്റയകം
രാമനാമം ജപിച്ചുതുടങ്ങി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ